
വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടത്തി ഇതേ സിറ്റേരിയോ ഉണ്ടാക്കാന്‍ ജെ.എന്‍.യു.വില്‍ പഠിക്കണമെന്നില്ല. പ്രകാശ് കാരാട്ട് എന്നു പേരും വേണ്ട.
തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
